‘മൊണോജിത്ത് കാരണം നശിച്ചത് നിരവധി സ്ത്രീകൾ, അവൻ എന്തും ചെയ്യും’ മുൻ സുഹൃത്ത്

By Kerala Kaumudi

'മൊണോജിത്ത് കാരണം നശിച്ചത് നിരവധി സ്ത്രീകൾ, അവൻ എന്തും ചെയ്യും' മുൻ സുഹൃത്ത്

SECTIONS ✖ CLOSE

NOTIFIED NEWS

❱ INFORMATION

❱ SOCIAL MEDIA

❱ SNAKE MASTER

❱ THIRUVANANTHAPURAM

❱ PATHANAMTHITTA

❱ ALAPPUZHA

❱ ERNAKULAM

❱ MALAPPURAM

❱ KOZHIKODE

❱ THIRUVANANTHAPURAM

❱ ALAPPUZHA

❱ PATHANAMTHITTA

❱ ERNAKULAM

❱ MALAPPURAM

❱ KOZHIKODE

❱ EXPLAINER

❱ INTERVIEW

❱ EDITORIAL

❱ INTERVIEW

❱ VARAVISHESHAM

❱ DAY IN PICS

❱ ARTS & CULTURE

❱ SHOOT @ SIGHT

❱ WAYANAD LANDSLIDE

❱ KAUTHUKAM

❱ AGRICULTURE

❱ KIDS CORNER

❱ MAYILPEELI

❱ GURUMARGAM

❱ EDUCATION

❱ WEEKLY PREDICTIONS

❱ YOURS TOMORROW

❱ POLITICAL CARTOON

❱ POCKET CARTOON

❱ BOOK REVIEW

❱ INTERVIEW

FOUNDER EDITOR : K SUKUMARAN BA

MATRIMONY |

REGISTER FREE

Monday, 30 June 2025 12.10 PM IST

INFORMATION

SOCIAL MEDIA

SNAKE MASTER

THIRUVANANTHAPURAM

PATHANAMTHITTA

THIRUVANANTHAPURAM

PATHANAMTHITTA

VARAVISHESHAM

DAY IN PICS

ARTS & CULTURE

SHOOT @ SIGHT

WAYANAD LANDSLIDE

AGRICULTURE

KIDS CORNER

HOME / NEWS 360 / NATIONAL

‘മൊണോജിത്ത് കാരണം നശിച്ചത് നിരവധി സ്ത്രീകൾ, അവൻ എന്തും ചെയ്യും’ മുൻ സുഹൃത്ത്

Monday 30 June, 2025 | 12:09 PM

കൊൽക്കത്ത: കൊൽക്കത്ത ലോകോളേജിൽ 24കാരിയായ നിയമ വിദ്യാർത്ഥിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ മുഖ്യ പ്രതി തൃണമൂൽ കോൺഗ്രസ് ഛത്ര പരിഷത്ത് (ടിഎംസിപി) നേതാവ് മാെണോജിത്ത് മിശ്ര മുമ്പും നിരവധി സ്ത്രീകളെ ഉപദ്രവിച്ചിരുന്നുവെന്ന് മുൻ സുഹൃത്ത് ടൈറ്റസ് മന്ന.

അതിജീവിച്ചവർ പരാതി നൽകാൻ ഭയപ്പെട്ടിരുന്നുവെന്നും സുഹ‌ൃത്ത് ആരോപിച്ചു. 2013-ൽ നടന്ന ഒരു കുത്ത് കേസിലും മോണോജിത് മിശ്ര ഉൾപ്പെട്ടിരുന്നുവെന്നാണ് ആരോപണം. അതിനു ശേഷം 3 വർഷത്തേക്ക് ഇയാൾ ഒളിവിലായിരുന്നു.ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് 31 കാരനായ മുൻ സുഹൃത്ത് ടൈറ്റസ് മന്നയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ.

ക്രിമിനൽ പശ്ചാത്തലമുള്ളതിനാൽ ഇയാളെ വിദ്യാർത്ഥി രാഷ്ട്രീയത്തിനും വേണ്ടാതയായി. ഇയാൾ നേതൃത്വം നൽകുന്ന അക്രമങ്ങൾ ക്യാമ്പസിൽ തുടർക്കഥകളായിരുന്നു.വിദ്യാർത്ഥികളെ ഉപദ്രവിക്കുന്നതിലും സഹപാഠികളെ ആക്രമിക്കുന്നതിനും ഒരു കാലത്ത് പേരുകേട്ടയാളാണ് മോണോജിത്ത്’.സുഹൃത്തായിരുന്ന ടൈറ്റാസ് മന്ന പറയുന്നു.

2012ൽ സൗത്ത് കൽക്കട്ട ലോ കോളേജിലെ ടിഎംസിപിയിൽ പ്രവർത്തിക്കുമ്പോഴാണ് താനും മോണോജിത്തും പരിചയത്തിലായതെന്ന് ടൈറ്റാസ് പറഞ്ഞു. “ഒരു കാറ്ററിംഗ് തൊഴിലാളിയെ കുത്തി വിരൽ മുറിച്ചു മാറ്റിയതിന് ശേഷം 2013 ൽ മോണോജിത്തിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തിരുന്നു,” ടൈറ്റാസ് ഓർമ്മിച്ചു. സംഭവത്തെത്തുടർന്ന്, മോണോജിത് കുറച്ച് വർഷത്തേക്ക് ക്യാമ്പസിൽ നിന്നും അപ്രത്യക്ഷനായി. കേസ്‌ ഒത്തുതീർപ്പായ ശേഷം 2016ൽ വീണ്ടും കോളേജിൽ ചേർന്നു.

എന്നാൽ, 2017 ൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ ശ്രമിച്ചപ്പോൾ, ക്രിമിനൽ പശ്ചാത്തലം ചൂണ്ടികാണിച്ച് ടിഎംസിപി നേതൃത്വം അവനെ മാറ്റി നിർത്തുകയായിരുന്നു. കോളേജിൽ വരാം, പഠിക്കാം, കോഴ്‌സ് പൂർത്തിയാക്കാം, പക്ഷേ വിദ്യാർത്ഥി യൂണിയനിൽ തുടരാൻ അനുവദിക്കില്ലെന്നായിരുന്നു കൽക്കട്ടയിലെ ടിഎംസിപി നേതൃത്വത്തിന്റെയും വിദ്യാർത്ഥി യൂണിയന്റെയും കർ‌ശന നിർദ്ദേശം

ഇതിൽ കലി കയറിയ മോണോജിത് ദിവസങ്ങൾക്കുള്ളിൽ, 2017 ഡിസംബറിൽ, 40ഓളം അനുയായികളുമായി ക്യാമ്പസിലേക്ക് ഇരച്ചുകയറി വിദ്യാർത്ഥി യൂണിയൻ അംഗങ്ങളെ ആക്രമിച്ച് വലിയൊരു കലഹമാണ് സൃഷ്ടിച്ചത്. പിന്നീട് മോണോജിത് മിശ്രയുടെ ഭീകരഭരണമാണ് ക്യാമ്പസിൽ അരങ്ങേറിയത്.

“കോളേജിൽ കലാപമുണ്ടാക്കിയ ശേഷം ആരും അവനുമായി സഹകരിക്കാൻ ആഗ്രഹിച്ചില്ല. അവന്റെ മോശം പെരുമാറ്റം ദിനംപ്രതി വഷളായിക്കൊണ്ടിരുന്നു. എപ്പോഴുംവഴക്കുകളിൽ ഏർപ്പെടും, മറ്റ് വിദ്യാർത്ഥികളെ തല്ലും, അവരെ ഭീഷണിപ്പെടുത്തുകയും, വ്യാജ കേസുകൾ കുടുക്കുകയും ചെയ്യും,” ടൈറ്റാസ് പറഞ്ഞു.പലകോണുകളിൽ നിന്നും ആഭ്യന്തര എതിർപ്പുകൾ ഉണ്ടായിരുന്നിട്ടും, മൊണോജിത്ത് ക്യാമ്പസിലെ വലിയൊരു ശക്തികേന്ദ്രമായി മാറുകയായിരുന്നുവെന്ന്. ടൈറ്റാസ് കൂട്ടിച്ചേർത്തു.

മൊണോജിത്തിന്റെ പെരുമാറ്റത്തെ ടിഎംസിപി ഒരിക്കലും പിന്തുണച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “മൊണോജിത്തിന്റെ നടപടികളെ പാർട്ടി ഒരിക്കലും അംഗീകരിച്ചിരുന്നില്ല, മുൻ യൂണിറ്റ് പ്രസിഡന്റ് പോലും അധികാരികൾക്ക് പരാതി നൽകിയിരുന്നു, എന്നിട്ടും, ക്യാമ്പസിലെ മോണോജിത്തിന്റെ സാന്നിധ്യം നിയന്ത്രണാതീതമായി തുടർന്നു. കോളേജിൽ പഠിക്കുന്ന സമയത്ത് സ്ത്രീകളെ ലക്ഷ്യമിട്ടുള്ള നിരവധി സംഭവങ്ങളിൽ മൊണോജിത്ത് ഉൾപ്പെട്ടിരുന്നു. പലരും ഭയം കൊണ്ട് പരാതി നൽകാത്തതു കൊണ്ട് ഒന്നും പുറത്തുവന്നില്ല. ടൈറ്റാസ് ആരോപിച്ചു.

ജൂൺ 25 ന് കോളേജിലെ ഗാർഡ് റൂമിനുള്ളിൽ ഒന്നാം വർഷ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തുവെന്നാരോപിച്ച് ലോ കോളേജിലെ നിലവിലെ രണ്ട് വിദ്യാർത്ഥികളോടൊപ്പം മൊണോജിത്തിനെയും ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവാഹാഭ‌്യർത്ഥന നിരസിച്ചതിനാണ് ക്രൂരമായി പീഡിപ്പിച്ചതെന്ന ് പരാതി നൽകിയ അതിജീവിത പൊലീസിനോട് പറഞ്ഞു. മൊണോജിത്തിനെതിരെ വർഷങ്ങളായി നിരവധി പരാതികൾ ഉയർന്നിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് കോളേജ് വൃത്തങ്ങൾ പറഞ്ഞു.

TAGS: NEWS 360, NATIONAL, NATIONAL NEWS, KOLKATA, MONOJITH, LATESTNEWS, NATIONAL

അപ്ഡേറ്റായിരിക്കാം ദിവസവും

ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

RELATED NEWS

യുവതിയെ ബെെക്കിന്റെ ടാങ്കിൽ കിടത്തി യുവാവിന്റെ സാഹസിക യാത്ര; വീഡിയോ പ്രചരിച്ചതിന് പിന്നാലെ എട്ടിന്റെ പണി

ലക്‌നൗ: യുവതിയെ ബെെക്ക് ടാങ്കിന് മുകളിൽ കിടത്തി യുവാവിന്റെ സാഹസിക യാത്ര. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ

പ്രവാസികൾ പ്രതിസന്ധിയിലാകും? സ്വദേശിവത്കരണ നിയമം നാളെ മുതൽ, പാലിച്ചില്ലെങ്കിൽ കനത്ത പിഴ

ദുബായ്: സ്വദേശിവത്കരണ പദ്ധതിയായ നാഫിസിന്റെ ഈ വർഷത്തെ ആദ്യ അർദ്ധവാർഷിക ലക്ഷ്യം പൂർത്തിയാക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.

പുറത്തിറങ്ങാൻ പോലുമാകാതെ പ്രവാസികളടക്കമുള്ളവർ, യുഎഇ സാക്ഷ്യം വഹിക്കുന്നത് ഇക്കൊല്ലമിതാദ്യം

അബുദാബി: യുഎഇയിൽ പ്രവാസികൾക്കടക്കം ചൂടിനാശ്വാസമായി മഴയെത്തി. വേനൽക്കാലത്തെ ആദ്യത്തെ ആലിപ്പഴ വർഷത്തിനുകൂടി സാക്ഷിയായിരിക്കുകയാണ് യുഎഇ നിവാസികൾ.

മഴയത്ത് കളിക്കണമെന്ന് വാശിപിടിച്ചു; 10വയസുകാരനെ പിതാവ് കുത്തിക്കൊന്നു

ന്യൂഡൽഹി: പിതാവ് അടുക്കളയിൽ നിന്ന് കത്തിയുമായെത്തി കുട്ടിയുടെ ഇടതു വാരിയെല്ലിൽ കുത്തുകയായിരുന്നു.

‘അവന്മാരുടെ കാല് അടിച്ചുതകർത്തേയ്ക്ക്’, കോൺഗ്രസ് പ്രവർത്തകർക്കുനേരെയുള്ള എസിപിയുടെ ഉത്തരവ് വൈറൽ

ഭുവനേശ്വർ: ‘ഗുണ്ടകൾ അവരുടെ പണി ചെയ്തു, പൊലീസ് പൊലീസിന്റെ പണി ചെയ്തു’ തൃശൂർ സിറ്റി പൊലീസ് കമ്മിഷണറുടെ കമന്റ് സാമൂഹിക

മരണദിവസം വീട്ടിൽ പ്രത്യേക പൂജ, ഉച്ചഭക്ഷണം കഴിക്കാതെ കുത്തിവയ്പ്; നടിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

മുംബയ്: നടിയും മോഡലുമായ ഷെഫാലി ജാരിവാലയുടെ (42) മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചർമസംരക്ഷണത്തിന് ഷെഫാലി സ്ഥിരമായി മരുന്ന് കഴിച്ചിരുന്നതായും എല്ലാ

ഡി കെ ശിവകുമാർ മൂന്ന് മാസത്തിനകം ക‌ർണാടക മുഖ്യമന്ത്രി, സൂചന നൽകി കോൺഗ്രസ് എംഎൽഎ

ബംഗളൂരു: ഹൈക്കമാൻഡ് മുൻപെടുത്ത തീരുമാനം അനുസരിച്ച് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉടനെ മുഖ്യമന്ത്രിയാകുമെന്ന് വാദവുമായി കോൺഗ്രസ് എംഎൽഎ.

ബീച്ചിലും പാർക്കിലും
പുകവലി നിരോധിച്ച് ഫ്രാൻസ്

പാരീസ്: ഫ്രാൻസിൽ ബീച്ച്, പാർക്ക്, ബസ് ഷെൽട്ടർ, സ്വിമ്മിംഗ് പൂൾ, സ്കൂൾ തുടങ്ങിയ പൊതുഇടങ്ങളിൽ പുകവലിക്ക് നിരോധനം. ലംഘിച്ചാൽ 135

ആക്രമണം കടുപ്പിച്ച് റഷ്യ,
യുക്രെയിൻ പൈലറ്റ് കൊല്ലപ്പെട്ടു

കീവ്: യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ, യുക്രെയിനെതിരെ അതിശക്തമായ വ്യോമാക്രമണം തുടർന്ന് റഷ്യ. 477 ഡ്രോണുകളും 60 ക്രൂസ്, ബാലിസ്റ്റിക്

ബംഗ്ലാദേശിൽ ഹിന്ദു യുവതിയെ
മാനഭംഗപ്പെടുത്തി
 പ്രാദേശിക നേതാവ് അറസ്റ്റിൽ
 ദൃശ്യങ്ങൾ പ്രചരിപ്പിച്ചു, വ്യാപക പ്രതിഷേധം

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു യുവതിയെ മാനഭംഗപ്പെടുത്തിയ കേസിൽ പ്രാദേശിക പാർട്ടി നേതാവ് അറസ്റ്റിൽ. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (

ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ

കൊളംബോ: സമുദ്രാതിർത്തി ലംഘിച്ച് അനധികൃതമായി മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് തമിഴ്‌നാട്ടിൽ നിന്നുള്ള എട്ട് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നേവി. ഇന്നലെ

KERALA KAUMUDI EPAPER

TRENDING IN NEWS 360

‘വിദ്യാർത്ഥിനി എന്തിനാണ് ഒറ്റയ്ക്ക് പോയത്’; ലാ കോളേജ് കൂട്ടമാനഭംഗക്കേസിൽ വിവാദ പ്രസ്‌താവനയുമായി എംഎൽഎ

അഡാസ് മികവോടെ മഹീന്ദ്ര സ്‌കോർപിയോ എൻ മോഡൽ

ആഡംബര ഇ കാർ വിൽപ്പന കുതിക്കുന്നു

ഇനി കളി കടുക്കും

ഇൻഡോറിൽ 32 മണിക്കൂർ
നീണ്ട് ഗതാഗതക്കുരുക്ക്

PHOTO GALLERY

വള്ളിക്കുടിലിലെ ടെറിട്ടറി ഫൈറ്റിംഗ്….

നിരീക്ഷണം…

മന്ത്രി എം.ബി രാജേഷ് സെൽഫിയെടുക്കുന്നു

ബാലസംഘത്തിന്റെ വേനൽ തുമ്പികൾ ജില്ലാതല സംഗമം നിർവ്വഹിക്കാനെത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കുട്ടികളോടൊപ്പം

TRENDING IN NEWS 360

ഇറാൻ മാസങ്ങൾക്കുള്ളിൽ യുറേനിയം
സമ്പുഷ്ടീകരണം തുടങ്ങുമെന്ന് മുന്നറിയിപ്പ്

ഉത്പാദന ഇടിവ് റബറിന് നേട്ടമാകുന്നു

എട്ടാം ക്ളാസുവരെ പഠിച്ച റിങ്കു
ഇനി വിദ്യാഭ്യാസ ഓഫീസർ

കനത്ത മഴയിൽ
സ്തംഭിച്ച് ഉത്തരേന്ത്യ

ഉത്തരാഖണ്ഡിൽ രണ്ട് മരണം

കാശുള്ളവൻ മാത്രം കളിച്ചാൽ മതിയോ ?

KERALA KAUMUDI

CORPORATE OFFICE

PRIVACY POLICY

PRIVACY POLICY-KAZHCHA

COPYRIGHT POLICY

ADVERTISEMENT DISCLAIMER

PRINT AD RATES

OUR OFFICES

KAUMUDI MEDIA HOUSE

EVENT TICKETS

SHIPPING POLICY

RETURN AND REFUND POLICY

CANCELLATION POLICY

ONLINE DIVISION

EDITORIAL DESK

MARKETING DESK

ADVERTISMENTS

CIRCULATION

BROADCASTING

KAUMUDY TV ADS

KERALAKAUMUDI

KAUMUDY MOVIES

KAUMUDY MOVIES

KERALAKAUMUDI

KAUMUDI GROUP

KERALAKAUMUDI DAILY

KERALAKAUMUDI.COM

KAUMUDI.COM

KAUMUDYMATRIMONY.COM

YOUTUBE CHANNELS

KERALAKAUMUDI NEWS

KAUMUDY MOVIES

SALT AND PEPPER

AROGYA KAUMUDY

COPYRIGHT KERALAKAUMUDI ONLINE

CHIEF EDITOR – DEEPU RAVI

Online Queries call: + 91 99461 08675

Reproduction in whole or in part without permission is prohibitted

Lorem ipsum dolor sit amet

consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.

We respect your privacy. Your information is safe and will never be shared.

Read More…