‘മകൾ ആ നടിയെ വെല്ലുന്ന നർത്തകിയാകുമായിരുന്നു, ജീവിതത്തിൽ മോനിഷയുടെ ആഗ്രഹം മറ്റൊന്നായിരുന്നു’

By Kerala Kaumudi

'മകൾ ആ നടിയെ വെല്ലുന്ന നർത്തകിയാകുമായിരുന്നു, ജീവിതത്തിൽ മോനിഷയുടെ ആഗ്രഹം മറ്റൊന്നായിരുന്നു'

SECTIONS ✖ CLOSE

NOTIFIED NEWS

❱ INFORMATION

❱ SOCIAL MEDIA

❱ SNAKE MASTER

❱ THIRUVANANTHAPURAM

❱ PATHANAMTHITTA

❱ ALAPPUZHA

❱ ERNAKULAM

❱ MALAPPURAM

❱ KOZHIKODE

❱ THIRUVANANTHAPURAM

❱ ALAPPUZHA

❱ PATHANAMTHITTA

❱ ERNAKULAM

❱ MALAPPURAM

❱ KOZHIKODE

❱ EXPLAINER

❱ INTERVIEW

❱ EDITORIAL

❱ INTERVIEW

❱ VARAVISHESHAM

❱ DAY IN PICS

❱ ARTS & CULTURE

❱ SHOOT @ SIGHT

❱ WAYANAD LANDSLIDE

❱ KAUTHUKAM

❱ AGRICULTURE

❱ KIDS CORNER

❱ MAYILPEELI

❱ GURUMARGAM

❱ EDUCATION

❱ WEEKLY PREDICTIONS

❱ YOURS TOMORROW

❱ POLITICAL CARTOON

❱ POCKET CARTOON

❱ BOOK REVIEW

❱ INTERVIEW

FOUNDER EDITOR : K SUKUMARAN BA

MATRIMONY |

REGISTER FREE

Friday, 04 July 2025 4.02 PM IST

INFORMATION

SOCIAL MEDIA

SNAKE MASTER

THIRUVANANTHAPURAM

PATHANAMTHITTA

THIRUVANANTHAPURAM

PATHANAMTHITTA

VARAVISHESHAM

DAY IN PICS

ARTS & CULTURE

SHOOT @ SIGHT

WAYANAD LANDSLIDE

AGRICULTURE

KIDS CORNER

HOME / CINEMA / NEWS

‘മകൾ ആ നടിയെ വെല്ലുന്ന നർത്തകിയാകുമായിരുന്നു, ജീവിതത്തിൽ മോനിഷയുടെ ആഗ്രഹം മറ്റൊന്നായിരുന്നു’

Friday 04 July, 2025 | 3:57 PM

അന്തരിച്ച നടിയും നർത്തകിയുമായ മോനിഷയുടെ അഭിനയരീതിയെക്കുറിച്ച് തുറന്നുപറഞ്ഞ് അമ്മ ശ്രീദേവി ഉണ്ണി. മകൾ ജീവിച്ചിരുന്നുവെങ്കിൽ ഇപ്പോൾ ശോഭനയെ വെല്ലുന്ന നർത്തകിയാകുമായിരുന്നുവെന്ന് അവർ പറഞ്ഞു. മോനിഷയുടെ വേർപാട് ഇപ്പോഴും മനസിൽ തീരാനഷ്ടമായി നിൽക്കുകയാണെന്നാണ് ശ്രീദേവി ഉണ്ണി പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ പറയുന്നത്.

‘മകളിൽ എപ്പോഴും ഒരു ദേവാംശം അടങ്ങിയിരുന്നു. ഓരോരുത്തരോടും എന്തുപറയണമെന്ന കാര്യത്തിൽ മോനിഷയ്ക്ക് എപ്പോഴും അറിയാമായിരുന്നു. എല്ലാവരോടും ചിരിച്ചുക്കൊണ്ടാണ് മറുപടി പറയുക. മ​റ്റുളളവരുടെ മുൻപിൽ വച്ച് എനിക്കെതിരായിട്ടോ ഇഷ്ടമില്ലാത്ത ഒരു കാര്യവും പറഞ്ഞിട്ടില്ല. മകളുമായിട്ട് എം ടി വാസുദേവൻ നായരും നല്ല സൗഹൃദത്തിലായിരുന്നു. മിക്കപ്പോഴും അവർ രണ്ടുപേരും ഫോണിലൂടെ സംസാരിക്കുമായിരുന്നു. മോനിഷയുടെ ചിരി കേൾക്കാനാണ് വിളിക്കുന്നതെന്ന് എംടി എന്റെ ഭർത്താവിനോട് പറഞ്ഞിട്ടുണ്ട്.

വിനീതും മനോജ് കെ ജയനും റഹ്മാനും എന്റെ സ്വന്തം കുട്ടികളെ പോലെയാണ്. അവരുടെ ചിരിയും മോനിഷയും ചിരിയും ഒരുപോലെയായിരുന്നു. എനിക്ക് സാധിക്കാതെ പോയ പല കാര്യങ്ങളും മകളിലൂടെ ചെയ്യാനാണ് ഞാൻ ആഗ്രഹിച്ചത്. എനിക്ക് കുട്ടിക്കാലത്ത് സിനിമയിൽ പോകണമെന്ന് അമ്മയോട് ഒരുപാട് പറഞ്ഞിട്ടുണ്ട്. ഞാൻ മകളെ പതിനാലാം വയസിൽ അഭിനയിപ്പിച്ചു. മകളെ സിനിമയിൽ അഭിനയിപ്പിച്ചതിന് ബന്ധുക്കൾക്ക് സങ്കടമുണ്ടായിരുന്നു. ഞാൻ മോനിഷയുടെ സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. അത് മകൾക്ക് ഇഷ്ടമില്ലായിരുന്നു.

ഞാൻ അവളിലൂടെയാണ് എന്നെ കണ്ടിരുന്നത്. മകളുടെ വലിയൊരു ആരാധിക കൂടിയാണ് ഞാൻ. മോനിഷയ്ക്കുവേണ്ടിയാണ് ജീവിച്ചത്. എന്റെ മകനും അതുതന്നെയാണ് പറയുന്നത്. മകളുടെ മരണത്തിൽ നിന്ന് എങ്ങനെ അതിജീവിച്ചുവെന്ന് ഇപ്പോഴും അറിയില്ല. മകന്റെ പിന്തുണ ഉളളതുകൊണ്ടാണ് ഞാൻ ഇപ്പോഴും ജീവിക്കുന്നത്. പണം ലഭിക്കാനല്ലായിരുന്നു മകളെ സിനിമയിൽ അഭിനയിപ്പിച്ചത്. കലയോടുളള സ്‌നേഹം കൊണ്ടാണ്. ഇപ്പോൾ ഞാൻ സങ്കൽപ്പലോകത്താണ് ജീവിച്ചത്.

ഈ നിമിഷം വരെയും മകൾ നഷ്ടപ്പെട്ട വേദനയിലാണ് ഞാൻ ജീവിക്കുന്നത്. അത് പുറത്ത് കാണിക്കാറില്ല. എന്റെ മകൾ ഒരു കലാകാരിയാണ്. അതുല്യ കലാകാരിയാണ്. ഇന്നുണ്ടായിരുന്നെങ്കിൽ ശോഭനയെക്കാളും വലിയൊരു നർത്തകിയാകുമായിരുന്നു.ചെറിയ പ്രായത്തിൽ തന്നെ 35 കച്ചേരികൾ ചെയ്തു. മിക്കയുളളവർക്ക് അവളെ പേടിയായിരുന്നു. അവൾക്ക് സിനിമയിൽ അഭിനയിക്കുന്നതിനേക്കാളും ടെക്നിക്കൽ കാര്യങ്ങൾ ചെയ്യാനായിരുന്നു ഇഷ്ടം. ക്യാമറ പ്രവർത്തിപ്പിക്കാനായിരുന്നു ആഗ്രഹം. ജീവിതത്തിൽ ഒരു ചൈൽഡ് സൈക്കോളജിസ്​റ്റാനാകാനായിരുന്നു ആഗ്രഹം’- ശ്രീദേവി ഉണ്ണി പറഞ്ഞു.

TAGS: MONISHA

അപ്ഡേറ്റായിരിക്കാം ദിവസവും

ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

KERALA KAUMUDI EPAPER

TRENDING IN CINEMA

പ്രണയിക്കാൻ ലുക് മാനും

യുവത്വത്തിന്റെ ആഘോഷം നിറച്ച് ‘കിരാത’ പൂർത്തിയായി; സംവിധാനം റോഷൻ കോന്നി

PHOTO GALLERY

കാട്ടില്ലല്ല…ഒറ്റനോട്ടത്തിൽ ഒർജിനൽ ആണെന്ന് തോന്നുന്ന മാനുകളെ വില്പനയ്ക്കായി എറണാകുളം ഹൈക്കോടതി ഗോശ്രീ റോഡരുകിലെ ഫുട്പാത്തിൽ നിരത്തിവെച്ചിരിക്കുന്നു. ഈ പ്രദേശം പുല്ലുപിടിച്ച് കടുകയറിയതിനാൽ മാനുകൾ കാട്ടിൽ നിൽക്കുന്ന പ്രതീതിയാണ്

ആലപ്പുഴയിൽ കൊലചെയ്യപ്പെട്ട എയ്ഞ്ചൽ ജാസ്മിന്റെ മൃതദേഹം മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15-ാം വാർഡിൽ കുടിയാംശേരി വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ പൊട്ടിക്കരയുന്ന ഭർതൃമാതാവ് ഹർഷമ്മ

എസ്.എഫ്.ഐ മാർച്ചിൽ പ്രവർത്തകനെ തടയുന്ന സി.ഐ

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധിച്ച് ആരോഗ്യ മേഖലയുടെ തകർച്ചക്ക്

KERALA KAUMUDI

CORPORATE OFFICE

PRIVACY POLICY

PRIVACY POLICY-KAZHCHA

COPYRIGHT POLICY

ADVERTISEMENT DISCLAIMER

PRINT AD RATES

OUR OFFICES

KAUMUDI MEDIA HOUSE

EVENT TICKETS

SHIPPING POLICY

RETURN AND REFUND POLICY

CANCELLATION POLICY

ONLINE DIVISION

EDITORIAL DESK

MARKETING DESK

ADVERTISMENTS

CIRCULATION

BROADCASTING

KAUMUDY TV ADS

KERALAKAUMUDI

KAUMUDY MOVIES

KAUMUDY MOVIES

KERALAKAUMUDI

KAUMUDI GROUP

KERALAKAUMUDI DAILY

KERALAKAUMUDI.COM

KAUMUDI.COM

KAUMUDYMATRIMONY.COM

YOUTUBE CHANNELS

KERALAKAUMUDI NEWS

KAUMUDY MOVIES

SALT AND PEPPER

AROGYA KAUMUDY

COPYRIGHT KERALAKAUMUDI ONLINE

CHIEF EDITOR – DEEPU RAVI

Online Queries call: + 91 99461 08675

Reproduction in whole or in part without permission is prohibitted

Lorem ipsum dolor sit amet

consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.

We respect your privacy. Your information is safe and will never be shared.

Read More…